സൈനിക നടപടി പാകിസ്താൻ അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് ഇന്ത്യ അവസാനിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് യായ ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കും പാകിസ്താനും തമ്മിലുള്ള വിഷയങ്ങളിൽ മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്ഥത വേണ്ടെന്നും ഇന്ത്യയുടെ നിലപാട് കടുപ്പമാണെന്നും മോദി ചൂണ്ടിക്കാട്ടി.
