സ്റ്റോക്ക് ഇന്റർനാഷണൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) 2025 വാർഷിക റിപ്പോർട്ട് പ്രകാരം, ജനുവരി 2025-ലെ ഇന്ത്യയുടെ ആണവ (warheads) സംഖ്യ ഏകദേശം 180 ആയി, 2024-ലെ 172–ലായിരുന്നു പാകിസ്ഥാന്റെ സംഖ്യ ഈ സമയത്ത് സ്ഥിരമായി ഏകദേശം 170 ആയിരിക്കേയാണ് ഇത് സംഭവിച്ചത് . ഇന്ത്യ പ്രധാന ആണവ ശക്തിയായി മാറി .
കാമുകിയുടെ സംസ്കാരച്ചടങ്ങിയിൽ എത്തിയ കാമുകൻ ; ഗ്രാമവാസികൾ ഞെട്ടി അവസാനം സമ്മതിച്ചു കുടുംബം
SIPRI റിപ്പോർട്ട് വ്യക്തമാക്കുന്നത്, ഇന്ത്യക്കു പുതിയ തരത്തിലുള്ള “കാനിസ്റ്ററൈസ്ഡ്” മിസൈൽ സംവിധാനങ്ങൾ (ഉദാ., Agni‑Prime, Agni‑5 MIRV‑capable) വിപുലമായി വികസിപ്പിച്ചെടുക്കുകയാണുള്ളത് ഇതിന് ആണവ തലകൾ ഒരുമിച്ച് ഉപയോഗിക്കാവുന്ന ശേഷിയുണ്ട് . പാക്കിസ്ഥാനെക്കാൾ ഇനി ഇന്ത്യക്ക് ആണവ ഇന്തരീക്ഷത്തിൽ ഒരു എഡ്ജ് ഉണ്ട്.
