അമൃതാനന്ദമയീദേവിയുടെ പാദപൂജ (2018)
മാതാ അമൃതാനന്ദമയീ ദേവിയുടെ അറുപത്തിയഞ്ചാമത് ജന്മദിനം അമൃതപുരിയിൽ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
പ്രളയ ദുരന്തം കണക്കിലെടുത്ത് ആഘോഷ ചടങ്ങുകൾ ലളിതമാക്കുകയായിരുന്നു.
ചടങ്ങിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആൾക്കാർ എത്തി ചേർന്നു.
ഓണാട്ടുകരയുടെ സംസ്കൃതിയും ഋഷഭങ്ങളും
അപൂര്‍വ്വതയുള്ള സ്ഥലമാണ് ഓച്ചിറ. ശ്രീകോവിലും നാലമ്പലവും ബലിക്കല്ലുകളും മറ്റുമുള്ള ഷഡ്ഡാധാര പ്രതിഷ്ഠകളോട് കൂടിയ ക്ഷേത്രങ്ങള്‍ രൂപം കൊള്ള്ന്നതിനു മുമ്പ് കാവുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്.
സര്‍പ്പങ്ങള്‍ക്ക് മാത്രമായിരുന്നു കാവുകള്‍.ഭഗവതിക്കും ശാസ്താവിനും വേട്ടയ്ക്കൊരു മകനുമെല്ലാം പണ്ട് കാവുകളായിരുന്നു. ക്ഷേത്രമായി...
ഓട്ടിസം സപ്പോർട്ട് അവാർഡ്
സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ഏർപ്പെടുത്തിയ ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഓട്ടിസം സപ്പോർട്ട് അവാർഡിന് സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ , ഗായിക...
കൊല്ലം പ്രസ് ക്ലബ്ബ് സുവർണ ജൂബിലി ആഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണം
ഒരു വർഷം നീണ്ടു നില്ക്കുന്ന കൊല്ലം പ്രസ് ക്ലബ്ബിന്റെ സ്വാഗത സംഘ രൂപീകരണ ചടങ്ങിൽ ഉത്ഘാടനം നിർവ്വഹിച്ച മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മയുടെ സ്പീച്ചിന്റെ പൂർണ രൂപം:
ജ്യോതിഷത്തിലെ അപക്വമായ ചില ചിന്താധാരകൾ.
ജ്യോതിഷത്തിന്റെ താത്വിക ദര്‍ശനങ്ങളിലെ ചില പൊരുത്തക്കേടുകള്‍
കാലികമായ മാറ്റം ജ്യോതിഷത്തിന്റെ താത്വിക ദര്‍ശനങ്ങളില്‍ പരിവര്‍ത്തനം വരുത്തുന്നത് സ്വാഭാവികമാണ്. അല്ലെങ്കില്‍ മാറുന്നത് അനിവാര്യതയുടെ ഘടകമാണ്. ജ്യോതിഷത്തെ ശാസ്ത്രത്തിന്റെ നിര്‍വ്വചനത്തില്‍ പെടുത്തുമ്പോള്‍, സമൂലമായ ദര്‍ശന ചിന്തകള്‍ ഉരുത്തിരിയുന്നത്...
വിശുദ്ധ ഔസേപ് പിതാവിന്റെ തിരുനാൾ
കൊല്ലം രൂപതയിൽ തുയ്യം കൈ കെട്ടിയ ഈശോ തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ ഔസേപ് പിതാവിന്റെ തിരുനാളാഘോഷം .
മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമര പ്രതിഷ്ഠയോടനുബന്ധിച്ച് മുന്നോടിയായി നടന്ന തടികൊടിമരം ആധാരശിലയിൽ ഉറപ്പിക്കുന്ന...
ഒരു ദേശത്തിന്റെ സംസ്കാരം ഊട്ടി ഉറപ്പിക്കാൻ ആരധനാലയനങ്ങള്‍ക്കുള്ള പങ്കു വളരെ വലുതാണ്. ഭക്തിയുടെ വിശ്വാസ്യത നല്‍കുന്ന ദര്‍ശനങ്ങള്‍ ഉത്ഗ്രഥനത്തിന്റെ ഭാഗമാണ്. അത് നന്മയുടെ പ്രതീകത്തിലേക്ക് വഴി തെളിക്കുന്നു. ദൈവ സങ്കല്പങ്ങള്‍ ഒന്നിലും ഒരു കോടിയിലും...
ഇൻഡോ-ജർമ്മൻ മ്യൂസിക് കൺസർട്ട്
ക്വയിലോൺ ആർട്സ് ഹെറിറ്റേജ് സൊസൈറ്റിയും ഗഥേ സെൻട്രം തിരുവനന്തപുരവും സംയുക്തമായി നടത്തിയ ഇൻഡോ-ജർമ്മൻ മ്യൂസിക് .
ജർമ്മൻ സംഗീതജ്ഞനായ മോത്തിയോസ് വോൾട്ടർ സിത്താറിലും ദീപ്തേഷ് ഭട്ടാചാര്യ സരോദിലും സജീബ് കുമാർപാൻ തബലയിലും നാദവിസ്മയം തീർത്തു.


























